2012 ജൂലൈ 2, തിങ്കളാഴ്‌ച

ദശാബ്ദങ്ങള്‍ പഴക്കമുള്ള ധാന്യ സംഭരണി ;
ഗാലനുകള്‍ വെള്ളം കൊറിയ മരത്ത്തുടി , കാലത്തേക്ക് , തുലാക്കൊട്ട , ചക്രങ്ങള്‍ ;
കാതങ്ങളോളം ചാലുകീറിയ കരികള്‍ ;
രാത്തലുകള്‍ തുലനുക ളആക്കിയ കുരുത്തിയും വലകളും ;

പ്രായത്തോളം രുചിനില്‍ക്കുന്ന കൊരിപ്പലക ;
രാത്രികളില്‍ കാവല്‍ നിന്ന എലിക്കെണി ;
ഏതു പഞ്ഞമാസത്ത്തിലും പട്ടിണി മാറ്റിയ ആ ചോറ്റുകൊട്ട ;
കൂരിരുളില്‍ ദൈവമായി അവതരിച്ച രാന്തലുകള്‍;
നാടികളെ തരളമാക്കിയ ചെത്തുകത്തി , കുലതല്ലി, ക
ളകുംഭം ;
ചിന്തകളെ മത്തുപിടിപ്പിച്ച്ച്ച മാഷിപ്പാത്രം ;
ശുചിത്വ ബോധത്തിന്റെ പോത്തരങ്ങളെ കളിയാക്കുന്ന ലളിത സുന്ദരം കോളാമ്പി , വട്ടക്കൊളാമ്പി ;
ഒരേ സമയം സപ്പ്രമഞ്ചവും നനയാതെ കിടക്കാനുള്ള മേല്‍കൂരയും പണിത ഒരേ പണിയായുധങ്ങള്‍ ;

നാട്ടുനൈപുനിപ്പെരുമ കാണാന്‍ സാധിക്കാത്തവരെ ,
നിങ്ങള്‍ ഭാഗ്യവാന്മാര്‍ ....

എന്തെന്നാല്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം തിരക്കുകള്‍ ക്കിടയില്‍ ആലോസരമുണ്ടാകാതെ പോയല്ലോ !

ഞാനിപ്പോഴും ഗതാകാലസ്മരനകളില്‍ നിന്നും മുക്തനായിട്ടില്ലെന്നു ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു

സുധീര്



കുട്ടികളോ അധ്യാപകരോ ഇല്ലാത്ത ബോര്‍ഡില്‍ കോറിയിടുന്ന കുട്ടിയുടെ കൌതുകം ശൂന്യമായ പ്രതലം കണ്ടപ്പോള്‍. .
















































































അഭിപ്രായങ്ങളൊന്നുമില്ല: